2008, സെപ്റ്റംബർ 17, ബുധനാഴ്‌ച

ഓര്‍മ്മയിലെ പൊന്നോണം

പ്രിയ സ്നേഹിതാ
സ്നേഹത്തിന്റെ ഒരുമയുടെ സാഹോദര്യത്തിന്റെ ഓര്‍മ്മപ്പെടുതലുമായി ഒരു ഓണം കുടി കടന്നുപോകുന്നു ,ജീവിതത്തിന്റെ ഇടനാഴികളിലെവിടെയോ നഷ്ട്ടപ്പെട്ട ബാല്യകൌമാരയ്യവ്വനങളുടെ
മയില്‍പ്പീലിത്തുണ്ടുകള്‍ പെറുക്കിയെടുക്കുമ്പോള്‍ആ നല്ല നാളുകളിലേക്ക് മനസ് കൊണ്ടു ഒരു മടക്കയാത്ര വരാനിരിക്കുന്ന നല്ല നാളെകളെ നിങ്ങള്‍ക്കായി മനസ്സിന്റെ ചെപ്പില്‍ ആ മയില്‍പ്പീലിത്തുണ്ടുകള്‍ സൂക്ഷിചു വയ്ക്കാം

സ്നേഹത്തോടെ
ജയരാജ്മുരുക്കുംപുഴ

ആ ശലഭം പറന്നു പൊയ്ക്കോട്ടേ

എന്‍ മാനസോദ്യാനതിലെന്നും
വിരുന്നുന്ന്നുവാനെത്തും വര്ര്‍ണശലഭമേ
നിന്നെ സ്വന്തമാക്കീടുവാന്‍ എറെ നാളായി കൊതിക്കുകയഅനേന്‍ മനം
നിന്‍ വര്നശ്രബളിമയെത്രമോഹ നം
അഴകേര്‍റണ്നോര നിന്‍ മൃദു മേനിയില്‍
ഈ വിസ്വസൌന്ധര്യം കുടിയിരുപ്പൂ
വര്നചിരകുകള്‍ വീശി മെല്ലെ
ആനന്ദ നൃത്തം നീ ചെയ്തിടുമ്പോള്‍
സ്നേഹരാഗത്തിന്‍ നൂലിഴായാല്‍
ബെന്ധിചിടാന്‍ വെമ്ബുന്നു‌ എന്‍ ഹൃത്തടം
എങ്കിലും ഒരു മാത്ര ചിന്തിച്ചു പോയി ഞാന്‍
നിന്‍ സ്വാതത്ര്യത്തെ ഹനിക്കാന്‍ എനിക്കെന്തവകാശം
എന്‍ അന്തരത്മവെന്നോടുമന്ത്രിച്ചു
ആ ശലഭം പരനു‌പോയ്കോട്ടെ

ആര്‍ദ്രം

എന്റെ സ്നേഹാര്‍ദ്രമായ ഒരു പുഞ്ചിരി ,ഒരു നോട്ടം ,ഒരു വാക്ക് നിന്റെ ഹൃദയത്തെ അര്‍ദ്രമാക്കുന്നെന്കില്‍ ,നിന്റെ മനസ്സിന് സാന്ത്വനം നല്കുന്നെന്ന്കില്‍ , നിന്റെ കാതുകള്‍ക്ക് ഇമ്പം നല്കുന്നുവേന്കില്‍ ,നിന്റെ മിഴികള്‍ക്ക് പ്രിയമെകുന്നുവേന്കില്‍ ,ഞാനെന്തിനു മടിക്കണം ,എനിക്കെന്തു നഷ്ടപ്പെടാന്‍ ,നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത എന്റെ സ്നേഹം നിനക്കുള്ളതാകുന്നു പകരമായി നീ ഒന്നും തന്നില്ലെന്കിലും നിന്റെ മിഴികളിലെ തിളക്കം .................അതാണ് ഒരേഒരു സത്യം

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...